കറു കറുമ്പൻ ഞാവൽ പഴം

ഒരുകാലത്ത് നാട്ടിലും കാട്ടിലും ധാരാളമായി ഞാവൽ വളർന്നിരുന്നു.  മീനം - മേടം മാസങ്ങളിൽ പൂക്കുന്ന ഞാവൽ മരങ്ങളിൽ പഴം പാകമാകുന്നതോടെ വലവിരിച്ച് ഞാവൽപഴം ശേഖരിക്കും. വർഷത്തിൽ 35 ദിവസം മാത്രമാണ് ഇതിന്റെ വിളവെടുപ്പ്. ഇന്ന് വിപണിയിൽ ഞാവലിന് നല്ല വിലയേറിയിരിക്കുന്നു.

ഇന്ന് വീടുകളിൽ  ഞാവൽ ധാരാളമായി നട്ടുവളർത്തുന്നുണ്ട്. കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ മാത്രം ദിവസം 300 കിലോയോളം ഞാവൽ കച്ചവടം നടക്കുന്നുണ്ട്. കിലോഗ്രാമിന് 400 രൂപയാണ് മാർക്കറ്റിൽ ഇപ്പോൾ ഇതിന്റെ വില. അതുകൊണ്ട് തന്നെ  ആർക്കും വേണ്ടാതിരുന്ന  ഞാവൽപഴം ആണ് ഇപ്പോൾ താരം.

കണ്ണാടി പോലെ മുഖം തിളങ്ങാൻ

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like